*പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം*
*കേരള തീരത്ത് 16/06/2025 രാത്രി 08.30 വരെ 3.0 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*.
*താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്*.
*റെഡ് അലർട്ട്*
*കോഴിക്കോട്*: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ (16/06/2025 പകൽ 11.30 മുതൽ രാത്രി 08.30 വരെ)
*കണ്ണൂർ*: വളപട്ടണം മുതൽ ന്യൂമാഹി വരെ (16/06/2025 പുലർച്ചെ 05.30 മുതൽ രാത്രി 08.30 വരെ)
*കാസറഗോഡ്*: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ (16/06/2025 പുലർച്ചെ 02.30 മുതൽ രാത്രി 08.30 വരെ)
*ഓറഞ്ച് അലർട്ട്*
(16/06/2025 രാത്രി 08.30 വരെ)
*തിരുവനന്തപുരം*: കാപ്പിൽ മുതൽ പൂവാർ വരെ
*കൊല്ലം*: ആലപ്പാട് മുതൽ ഇടവ വരെ
*ആലപ്പുഴ*: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
*എറണാകുളം*: മുനമ്പം FH മുതൽ മറുവക്കാട് വരെ
*തൃശൂർ*: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
*മലപ്പുറം*: കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) 16/06/2025 പുലർച്ചെ 05.30 മുതൽ രാത്രി 08.30 വരെ ഉയർന്ന തിരമാലയ്ക്കും (2.9 മുതൽ 3.2 മീറ്റർ വരെ); 15/06/2025 ഉച്ചയ്ക്ക് 02.30 മുതൽ 16/06/2025 രാത്രി 08.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും (1.8 മുതൽ 2.4 മീറ്റർ വരെ) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
*ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക*.
*ജാഗ്രത നിർദേശങ്ങൾ*
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
*പുറപ്പെടുവിച്ച സമയവും തീയതിയും: 09.00 PM; 14/06/2025*
*IMD-INCOIS-KSDMA-KSEOC*
*കേരള തീരത്ത് 16/06/2025 രാത്രി 08.30 വരെ 3.0 മുതൽ 4.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു*.
*താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്*.
*റെഡ് അലർട്ട്*
*കോഴിക്കോട്*: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ (16/06/2025 പകൽ 11.30 മുതൽ രാത്രി 08.30 വരെ)
*കണ്ണൂർ*: വളപട്ടണം മുതൽ ന്യൂമാഹി വരെ (16/06/2025 പുലർച്ചെ 05.30 മുതൽ രാത്രി 08.30 വരെ)
*കാസറഗോഡ്*: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ (16/06/2025 പുലർച്ചെ 02.30 മുതൽ രാത്രി 08.30 വരെ)
*ഓറഞ്ച് അലർട്ട്*
(16/06/2025 രാത്രി 08.30 വരെ)
*തിരുവനന്തപുരം*: കാപ്പിൽ മുതൽ പൂവാർ വരെ
*കൊല്ലം*: ആലപ്പാട് മുതൽ ഇടവ വരെ
*ആലപ്പുഴ*: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
*എറണാകുളം*: മുനമ്പം FH മുതൽ മറുവക്കാട് വരെ
*തൃശൂർ*: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
*മലപ്പുറം*: കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (ഓറഞ്ച് അലർട്ട്) 16/06/2025 പുലർച്ചെ 05.30 മുതൽ രാത്രി 08.30 വരെ ഉയർന്ന തിരമാലയ്ക്കും (2.9 മുതൽ 3.2 മീറ്റർ വരെ); 15/06/2025 ഉച്ചയ്ക്ക് 02.30 മുതൽ 16/06/2025 രാത്രി 08.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും (1.8 മുതൽ 2.4 മീറ്റർ വരെ) സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
*ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക*.
*ജാഗ്രത നിർദേശങ്ങൾ*
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
*പുറപ്പെടുവിച്ച സമയവും തീയതിയും: 09.00 PM; 14/06/2025*
*IMD-INCOIS-KSDMA-KSEOC*
രക്തബാങ്കുകളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ; ‘ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി ആപ്ലിക്കേഷനുമായി സർക്കാർ https://keralanews.gov.in/29039/CM-announces-blood-bank-traceability-app.html
keralanews.gov.in
രക്തബാങ്കുകളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ; ‘ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി ആപ്ലിക്കേഷനുമായി സർക്കാർ
*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*
*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 15/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)* മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 15/06/2025*
*Time of issue 0700 hr IST (Valid for next 3 hours)*
Heavy rainfall with gusty winds speed reaching 50 Kmph is likely to occur at isolated places in *Kasaragod (RED ALERT: Valid for Next Three Hours)*; Moderate Rainfall & gusty wind speed reaching 50 kmph is likely to occur at one or two places in the *Alappuzha, Kottayam, Idukki, Ernakulam, Thrissur & Kannur (ORANGE ALERT: Valid for Next Three Hours)* districts of Kerala.
*IMD-KSEOC-KSDMA*
*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 15/06/2025*
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *കാസറഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)* മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; *ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ (ORANGE ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം)* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
*NOWCAST dated 15/06/2025*
*Time of issue 0700 hr IST (Valid for next 3 hours)*
Heavy rainfall with gusty winds speed reaching 50 Kmph is likely to occur at isolated places in *Kasaragod (RED ALERT: Valid for Next Three Hours)*; Moderate Rainfall & gusty wind speed reaching 50 kmph is likely to occur at one or two places in the *Alappuzha, Kottayam, Idukki, Ernakulam, Thrissur & Kannur (ORANGE ALERT: Valid for Next Three Hours)* districts of Kerala.
*IMD-KSEOC-KSDMA*
Media is too big
VIEW IN TELEGRAM
ഉറപ്പാക്കുന്നു പരമാവധി തൊഴിൽ ദിനങ്ങൾ !
#keralagovernment #employmentguarentee #mgnregs #navakeralamputhuvazhikal
#keralagovernment #employmentguarentee #mgnregs #navakeralamputhuvazhikal
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
15ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.